ആ­ളെ­ക്കൊല്ലി കാട്ടാ­ന നില്‍­ക്കു­ന്ന സ്ഥ­ലം ക­ണ്ടെത്തി; ഉ­ടന്‍ മ­യ­ക്കു­വെ­ടി വ­യ്ക്കും

മാ­ന­ന്ത­വാ­ടി­യില്‍ ഒ­രാ­ളു­ടെ ജീ­വ­നെ­ടു­ത്ത കാട്ടാ­ന ഇ­പ്പോള്‍ നില്‍­ക്കു­ന്ന സ്ഥ­ലം ക­ണ്ടെത്തി. സാ­ഹ­ചര്യം അ­നു­കൂ­ല­മാ­യാല്‍ ഉ­ടന്‍ മ­യ­ക്കു­വെ­ടി വ­യ്­ക്കു­മെ­ന്ന് നോര്‍­ത്ത് വ­യ­നാ­ട് ഡി­എ­ഫ്­ഒ മാര്‍­ട്ടിന്‍ ലോ­വല്‍ അ­റി­യിച്ചു. മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടിലാണ് ആ­ന ഇ­പ്പോ­ഴു­മു­ള്ളത്. ട്രാ­ക്കിം­ഗ് സം­ഘം ആന­യെ ക­ണ്ടെ­ത്തി­യ­തി­ന് പി­ന്നാലെ ദൗ­ത്യ­സം­ഘം വ­ന­ത്തി­നു­ള്ളി­ലേ­ക്ക് നീങ്ങി. ഏ­റു­മാ­ട­ത്തില്‍­നി­ന്നു­കൊ­ണ്ട് മ­യ­ക്കു­വെ­ടി വ­യ്­ക്കാ­നാ­ണ് ശ്ര­മി­ക്കു­ന്ന­തെന്നും ഡി­എ­ഫ്­ഒ വ്യ­ക്ത­മാക്കി.

ആനയെ മയക്കുവെടി വയ്ക്കാൻ ഞായറാഴ്ച വനംവകുപ്പ് സംഘം ശ്രമം നടത്തിയെങ്കിലും ദൗത്യം വിജയിച്ചില്ല. ദൗത്യം നിർത്തിവച്ചതോടെ നാട്ടുകാർ പ്രതിഷേധിച്ചത് സംഘർഷത്തിന് ഇടയാക്കി. രണ്ടുതവണ ദൗത്യ സംഘത്തിന്‍റെ മൂന്നിലെത്തിയ ആനയെ പിടികൂടാൻ കഴിഞ്ഞില്ലെന്ന് ആരോപിച്ച് പുൽപ്പള്ളി റേഞ്ച് ഓഫീസർ അബ്ദുൾ സമദിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു.

 

About The Author